അസ്ഹറുദ്ദീന്‍ പാലോട് അനുസ്മരണം 2ന്

കോഴിക്കോട്: ഡല്‍ഹിയില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി നേതാവ് അസ്ഹറുദ്ദീന്‍ പാലോടന്റെ അനുസ്മരണം ജനുവരി രണ്ടിന് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക്

പലാക്‌സി മള്‍ട്ടിപ്ലക്‌സുമായി ഹൈലൈറ്റ് ഗ്രൂപ്പ്

കോഴിക്കോട്: ആധുനിക സംവിധാനങ്ങളുടെ ശൃംഖലയായ പലാക്‌സി സിനിമാസുമായി ഹൈലൈറ്റ് ഗ്രൂപ്പ്. ഗ്രൂപ്പ് ചെയര്‍മാന്‍ പി.സുലൈമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഇതിന്റെ തുടക്കമെന്ന

അബ്ദുല്‍ മനാഫ് പി.കെ സെപക്താക്രോ ജില്ലാ പ്രസിഡണ്ട്

കോഴിക്കോട്: സെപക്താക്രോ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി അബ്ദുല്‍ മനാഫ്.പി.കെയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സബ്ജില്ലകളിലും

സുപ്രഭാതം പത്രത്തില്‍ വന്നത് സമസ്തയുടെ അഭിപ്രായമല്ലെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: സുപ്രഭാതം പത്രത്തില്‍ വന്നത് സമസ്തയുടെ അഭിപ്രായമല്ലെന്നും അത്പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് നിലപാടാണെന്നുംജിഫ്രി മുത്തുക്കോയ തങ്ങള്‍.അയോധ്യയില്‍ അല്ല, ആര് എവിടെപ്പോയാലും

ചാലിയാറിലെ വേള്‍ഡ് കപ്പ് ‘ഒരുങ്ങി 

ഉത്തര മേഖല ജലോത്സവം നാളെ നാളെ (31ന്)   കോഴിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സി എച്ച് ക്ലബ് കീഴുപറമ്പും

ബോക്‌സോഫീസില്‍ വിജയ പ്രദര്‍ശനം 500 കോടിയും കടന്ന് സലാര്‍

ബോക്‌സ് ഓഫീസില്‍ രണ്ടാം വാരത്തിലും വിജയ പ്രദര്‍ശനം തുടരുന്നു’സലാര്‍’. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പ്രശാന്ത്

അയോധ്യയില്‍ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്‍പ് നഗരത്തില്‍ വന്‍ വികസന പദ്ധതികള്‍ക്ക് തുടക്കം

അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം രാജ്യത്ത് ചടുലമായിക്കൊണ്ടിരിക്കെ പുതിയ വിമാനത്താവളം ഉള്‍പ്പെടെ 11,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര

ചെക്ക് കേസില്‍ കര്‍ണാടക മന്ത്രി കുറ്റക്കാരന്‍ ; 6.96 കോടി രൂപ പിഴ

ബെംഗളൂരു: ചെക്ക് കേസില്‍ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് കുറ്റവാളിയെന്ന് തെളിഞ്ഞതിനാല്‍ പിഴ ശിക്ഷ വിധിച്ച് കോടതി. 6.96

ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധം: പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ രാത്രി 8 മണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പെട്രോള്‍

മന്ത്രിമാര്‍ക്ക് അധികാരം പോയെങ്കിലും പേഴ്‌സണല്‍ സ്റ്റാഫുമാര്‍ക്ക് പെന്‍ഷന്‍ പോകൂലാ

തിരുവനന്തപുരം: രണ്ടരവര്‍ഷത്തെ ഭരണത്തിനു ശേഷം രണ്ട് മന്ത്രിമാര്‍ക്ക് അധികാരം പോയെങ്കിലും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായി. രണ്ട് മന്ത്രിമാരുടെയും