ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയ്ക്ക് സുപ്രീംകോടതി സ്റ്റേ, ബുധനാഴ്ച വരെ നടപടി പാടില്ല

ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിലെ ശാസ്ത്രീയ സര്‍വേ തടഞ്ഞ് സുപ്രീം കോടതി. പള്ളി കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ബുധനാഴ്ച വരെ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ചുരാചന്ദ്പുരില്‍ സ്‌കൂളിന് തീയിട്ടു, ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്പുണ്ടായി. ഇന്നലെ ഉണ്ടായ അക്രമ

മണിപ്പൂരില്‍ പതിനെട്ടുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പെണ്‍കുട്ടിയെ അക്രമികള്‍ക്ക് കൈമാറിയത് സ്ത്രീകള്‍

സംഭവം മെയ് 15ന് ഇംഫാല്‍: പതിനെട്ടുകാരിയെയും മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മെയ്

അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന ആവശ്യം തള്ളി, കോടതികളില്‍ ഗാന്ധിയും തിരുവള്ളുവരും മതി; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ കോടതികളില്‍ അംബേദ്കറുടെ ചിത്രം സ്ഥാപിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. കോടതി വളപ്പില്‍ മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും ഛായാചിത്രങ്ങള്‍

യമുനയിലെ ജലനിരപ്പ് 205.81 മീറ്ററിലെത്തി; ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പ് വീണ്ടും വര്‍ധിക്കുന്നതില്‍ ആശങ്ക. ഡല്‍ഹിയടക്കമുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യമുനയുടെ ജലനിരപ്പ്

റോഡില്‍ ഹോണ്‍ മുഴക്കിയതിന് ഓട്ടോ ഡ്രൈവര്‍ വെട്ടിക്കൊന്നു

ചെന്നൈ: റോഡില്‍ പിറന്നാള്‍ കേക്ക് മുറിക്കുന്നവര്‍ക്കെതിരെ ഹോണ്‍ മുഴക്കിയതിന് ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊന്നു. അമ്പത്തൂര്‍ വെങ്കിടേശ്വര നഗര്‍ സ്വദേശി കാമേഷ്

സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കിയ കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

ഇംഫാല്‍: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുമ്ലെംബാം

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; 19 കാരന്‍ അറസ്റ്റില്‍

തോബാലില്‍ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നു ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 19 കാരനെ

ബി.ജെ.പിയുമായി സഹകരിക്കും, കോണ്‍ഗ്രസ് മുഖ്യശത്രു: ജെ.ഡി.എസ്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി കണ്ട് ബി.ജെ.പിയുമായി സഹകരിക്കാന്‍ ജെ.ഡി.എസ് തീരുമാനം. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്.