സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ച് എം.ടി; രാഹുല്‍ഗാന്ധി

കോഴിക്കോട്: സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ച്് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്ന്‌കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ

മലയാള ഭാഷയെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭ

എം.ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും   തിരുവനന്തപുരം: മലയാള ഭാഷയെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ

മാഞ്ഞു… മലയാള സാഹിത്യ ഗോപുരത്തിലെ സൂര്യ തേജസ്

  മലയാള സാഹിത്യ ഗോപുരത്തിലെ സൂര്യ തേജസ് മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വിട വാങ്ങി .നോവലിസ്റ്റ്,

മുണ്ടക്കൈ ഉരുള്‍പൊട്ടലും മുള്ളന്‍പന്നിയും (വാടാമല്ലികള്‍ ഭാഗം 10)

കെ.എഫ്.ജോര്‍ജ്ജ്                മുണ്ടക്കൈ എന്നു കേള്‍ക്കുമ്പോള്‍ മഹാദുരന്തത്തിനു കാരണമായ ഉരുള്‍പൊട്ടലാണ് ഓര്‍മ്മയിലെത്തുക.

വിമാനയാത്രക്കാര്‍ക്ക് ഒന്നിലധികം ബാഗുകള്‍ വിലക്കി ബിസിഎഎസ്

ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് ഒന്നിലധികം ബാഗുകള്‍ വിലക്കി ബിസിഎഎസ്. വിമാന യാത്രക്കാരുടെ ബാഗേജിനെ സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ്

ഇന്ന് ക്രിസ്മസ്; ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി വിശ്വാസികള്‍

ഇന്ന് ക്രിസ്മസ്, ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു.ലോകസമാധാനത്തിനായി ഭൂമിയില്‍ അവതരിച്ച ദൈവപുത്രത്തന്റെ യേശുവിന്റെ

കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കല്‍ സര്‍ക്കാര്‍ നയമല്ല;വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കല്‍ സര്‍ക്കാര്‍ നയമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി

ചോദ്യം ചെയ്യലിനായി അല്ലു അര്‍ജുന്‍ പൊലീസിനു മുന്നില്‍

കുടുംബത്തിന് 50 ലക്ഷം കൈമാറി ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന്

510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയില്‍

മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി കാളികാവ് സ്വദേശി പിടിയില്‍. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കുമ്പോഴാണ് കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ്

സമാന്തര സിനിമാ മേഖലയുടെ മുന്നണി നായകന് പ്രണാമം(എഡിറ്റോറിയല്‍)

   രാജ്യത്ത് സമാന്തര സിനിമാ മേഖല വികസിപ്പിച്ചതില്‍ മുന്‍നിരക്കാരനായിരുന്നു അന്തരിച്ച ശ്യാംബെനഗല്‍. മര്‍ദ്ദിതരുടെയും, ആലംബഹീനരുടെയും ജീവിതങ്ങള്‍ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചു.