അങ്കണം ഷംസുദ്ദീന്‍ സ്മൃതി സാംസ്‌കാരിക വേദി പുരസ്‌കാരം; രചനകള്‍ ക്ഷണിച്ചു

നിഷ്പക്ഷ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ പ്രതീകമായ അങ്കണം ഷംസുദ്ദീന്‍ സ്മൃതി, 2024 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2021, 2022,

ഇന്നത്തെ ചിന്താവിഷയം – ഇരുട്ടിന്റെയല്ല പ്രകാശത്തിന്റെ ആള്‍ ആകുക

കെ. വിജയന്‍ നായര്‍ ഇരുളും വെളിച്ചവും ഒരു നാണയത്തിന്റെ ഇരുവശമത്രെ. പകലും രാത്രിയും പോലെ. അന്ധകാരവും പ്രകാശവും പോലെ അജ്ഞാനവും

ഇന്നത്തെ ചിന്താവിഷയം നിങ്ങളുടെ മേഖലയില്‍ മിടുക്കനാകുക

ഏവരിലും സാമര്‍ത്ഥ്യം ഉള്‍ക്കൊണ്ടിരിക്കുന്നു. ഈ സാമര്‍ത്ഥ്യമത്രെ മിടുക്ക്. മിടുക്കുള്ളവരില്‍ ചുണയുടേയും ചുറുചുറുക്കിന്റെയും പ്രസരിപ്പു കാണാനാവും. നിങ്ങള്‍ മിടുക്കന്മാരായിക്കൊള്ളട്ടേ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍

ഗാന്ധി ചിന്ത – ഭൗതികവാദവും ചൂഷണവും

നമ്മിലുളള മൃഗീയത മനസിന്റെ അധമമായ വികാരങ്ങളെ എല്ലായ്‌പ്പോഴും ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതോടെ കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളും ആസക്തികളും നമ്മില്‍ സൃഷ്ടിക്കപ്പെടുന്നു.

ഗാന്ധി ചിന്ത – ഹിംസയുടെ സംസ്‌ക്കാരം

മഹാത്മജിയുടെ വീക്ഷണത്തില്‍ – ഹിംസയ്ക്ക് ഹിംസയെ പിഴുതുമാറ്റാനാവില്ല. മനുഷ്യന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം അര്‍ത്ഥവത്താക്കാന്‍ ഹിംസയ്ക്ക് കഴിയില്ല.’ഹിംസയുടെ വാഴ്ചയെ പിഴുതെറിയാന്‍ ഹിംസ

ഇന്നത്തെ ചിന്താവിഷയം, സൂപ്പര്‍ സ്റ്റാര്‍ നിങ്ങള്‍

മനുഷ്യസഹജമാണ് കഴിവുകള്‍. കഴിവുകളില്ലാത്തവരായി ആരും തന്നെ ഇല്ല. പലതരം കഴിവുകള്‍ മനുഷ്യനില്‍ മറഞ്ഞു കിടക്കാറുണ്ട്. അതിനെ ഉണര്‍ത്തുക പുറത്തു കൊണ്ടു

ഗാന്ധിചിന്ത – അന്തരീക്ഷ മലിനീകരണം

വിദ്യാഭ്യാസ ചിന്തയെന്ന നിലയില്‍ ഗാന്ധിജി എഴുതി: ഓരോ കുട്ടിയും, ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും, ശുദ്ധവായുവിന്റെയും, ശുദ്ധജലത്തിന്റെയും, ശുദ്ധമായ മണ്ണിന്റെയും പ്രാധാന്യവും അതിന്റെ

ഇന്നത്തെ ചിന്താവിഷയം വിമര്‍ശനം എങ്ങനെ സ്വീകരിക്കാം

അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുപോലെ വിമര്‍ശിക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം ആരോഗ്യപരമായിരിക്കണം. ഇന്ന് കാണാത്തതും അതു തന്നെ. ആരോഗ്യ പരമായ വിമര്‍ശനത്തിനു

കല്ലറ യുദ്ധം (ചെറുകഥാ സമാഹാരം) പ്രകാശനം ചെയ്തു

സ്വതന്ത്ര ബുക്‌സ് പ്രസിദ്ധീകരിച്ച മെറിന്‍ റോസ് എം. രചിച്ച ചെറുകഥാ സമാഹാരം കല്ലറ യുദ്ധം പ്രകാശനം ചെയ്തു. പാറത്തോട് ഭാവചിത്ര

ഗാന്ധിചിന്ത – സ്വഭാവരൂപീകരണം

സത്യവും അഹിംസയും ബ്രഹ്‌മചര്യവും ഒരാളുടെ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ അയാള്‍ തന്റെ യഥാര്‍ത്ഥ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുവെന്ന് ഗാന്ധിജി പറയുന്നു.1909 ലാണ് ഗാന്ധിയില്‍