കാക്കടവ് രക്ഷപ്പെട്ടു   (വാടാമല്ലികള്‍ ഭാഗം-25)

കെ.എഫ്.ജോര്‍ജ്             ചില വാര്‍ത്താ പരമ്പരകള്‍ കൊണ്ട് സര്‍ക്കാരിനെ വീണ്ടു വിചാരത്തിനു പ്രേരിപ്പിക്കാന്‍

എസ്.കെ.പൊറ്റക്കാടിന്റെ നട്ടുച്ച യാത്ര (വാടാമല്ലി ഭാഗം-25)

കെ.എഫ്.ജോര്‍ജ് കോഴിക്കോട് ദീപിക റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന കാലം. മാനാഞ്ചിറ സി.എസ്.ഐ ബില്‍ഡിങിലെ രണ്ടാം നിലയിലാണ് ഓഫീസ്. ഒരു ദിവസം

സാഹിത്യ രചനയും, നാടകവും മുഖമുദ്രയാക്കിയ പുരുഷു കക്കോടി

പി.ടി.നിസാര്‍ പുരുഷു കക്കോടി നാടക നടന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ  രചനാ ലോകവും അഭിനയത്തോടൊപ്പം വികസിച്ചിരുന്നു. ജീവിത വഴിത്താരകളില്‍ ഏതൊരാളിന്റെ  ഉള്ളിലും

 മാതാ, പിതാ, ഗുരു, ദൈവം  (വാടാമല്ലികള്‍ -ഭാഗം 24)

കെ.എഫ്.ജോര്‍ജ്            നല്ല ഗുരുക്കന്മാരെ ജീവിതത്തില്‍ കിട്ടുകയെന്നത് മഹാഭാഗ്യമാണ്. വേണ്ട സമയത്ത് ജീവിതത്തില്‍ തിരുത്തല്‍

പാരീസില്‍ എന്ത് ഇംഗ്ലീഷ് ?  (വാടാമല്ലി – ഭാഗം 23)

കെ.എഫ് ജോര്‍ജ്ജ്             ഇംഗ്ലീഷ് ഭാഷ വശമുണ്ടെങ്കില്‍ ഏതു രാജ്യത്തു പോയാലും അത്യാവശ്യ

ആഴ്ചപ്പതിപ്പില്‍ തുടങ്ങിയ അക്ഷരക്കൂട്ട് (വാടാമല്ലികള്‍ ഭാഗം- 22)

കെ.എഫ്.ജോര്‍ജ്          തട്ടിയും തടഞ്ഞും, ആദ്യ സ്ഥലത്തു നിന്നു വീണ്ടും തുടങ്ങിയുമുള്ള ജീവിത യാത്ര. വിദ്യാഭ്യാസ

കൊളോണിയല്‍ ഭരണകാലത്തെ വെസ്റ്റ്ഹില്‍ മൈതാനം

വസിസ്ഷ്ഠ്.എം.സി,റിട്ട.പ്രൊഫ. കൊളോണിയല്‍ ഭരണകാലത്ത് മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ടെ രണ്ട് പ്രധാനപ്പെട്ട പൊതുഇടങ്ങള്‍ ഒന്ന് മാനാഞ്ചിറ മൈതാനവും രണ്ട് വെസ്റ്റ്ഹില്‍ മൈതാനവുമായിരുന്നു.

മരണ വിളുമ്പില്‍ നിന്നു മടക്കം (വാടാമല്ലി- ഭാഗം 21)

കെ.എഫ്.ജോര്‍ജ്ജ് എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ കുടുംബം കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയിലേക്ക് കുടിയേറിയത്. എന്റെ

ഷേക്‌സ്പിയറുടെ ഭവനത്തില്‍ (വാടാമല്ലികള്‍ – ഭാഗം 20)

കെ.എഫ്.ജോര്‍ജ് വില്യം ഷേക്‌സ്പിയറിന്റെ  നാടകങ്ങള്‍ കോളേജില്‍ പഠിച്ച കാലം മുതല്‍ ഉള്ളിലുണര്‍ന്ന മോഹമായിരുന്നു ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഈ നാടക

ഇന്ത്യന്‍ ഭടന്മാര്‍ക്ക് ഇംഗ്ലണ്ടില്‍ യുദ്ധ സ്മാരകം (വാടാമല്ലികള്‍ ഭാഗം 19)

കെ.എഫ്.ജോര്‍ജ്ജ് മാതൃരാജ്യത്തിനു വേണ്ടി പൊരുതി ജീവന്‍ വെടിയുന്നവരെ നമ്മള്‍ വീരമരണം പ്രാപിച്ചവരായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷുകാരുടെ ഭരണ കാലത്ത്