ജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?.. വാട്ടർ അതോറിറ്റിയെ അറിയിക്കാം, പാരിതോഷികമായി 5,000 രൂപ വരെ ലഭിക്കും, കൂടുതലറിയാം…….

ജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?.. വാട്ടർ അതോറിറ്റിയെ അറിയിക്കാം, പാരിതോഷികമായി 5,000 രൂപ വരെ ലഭിക്കും, കൂടുതലറിയാം…….

ചരിത്രം പരിശോധിച്ചാൽ ഏറ്റവും കുറവ് മഴ ലഭിച്ച കാലമാണിത്. ജലം എത്രതന്നെ ഉണ്ടായിരുന്നാലും മതിയാകാതെ വരും. ഇത്തരം സാഹചര്യങ്ങളിൽ ജലം കരുതലോടെ വേണം ഉപയോഗിക്കാൻ. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് വാട്ടർ അതോറിറ്റി. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക് പ്രോത്സാഹനമായി പാരിതോഷികം നൽകാനാണ് കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനം തുക (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.

ജല ദുരുപയോഗവും ജലമോഷണവും സംബന്ധിച്ചുള്ള വിവരങ്ങൾ വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1916ൽ വിളിച്ച് അറിയിക്കാവുന്നതാണ്. ജലമോഷണം തടയുന്നതിന്റെ ഭാഗമായി നൽകുന്ന പാരിതോഷികങ്ങൾ ഉപാധികൾക്ക് അധിഷ്ഠിതമായിരിക്കും കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര താത്കാലിക (കുടുംബശ്രീ, എച്ച്.ആർ ഉൾപ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങൾ നൽകുകയുള്ളു.
വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനീയരുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്. കൃത്യമായ ലൊക്കേഷൻ നൽകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916ൽ കിട്ടുന്ന പരാതികൾ ഉടൻ തന്നെ എക്സിക്യൂട്ടിവ് എൻജിനീയർക്കു കൈമാറും. എക്സിക്യൂട്ടിവ് എൻജിനീയർമാർ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങൾ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാഗത്തെ ഇമെയിൽ മുഖേന അറിയിക്കണം.
ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.

കൊടും വേനലാണ് വരാനിരിക്കുന്നത്. ജലം എത്രതന്നെ ഉണ്ടായിരുന്നാലും മതിയാകാതെ വരും. ഇത്തരം സാഹചര്യങ്ങളിൽ ജലം കരുതലോടെ വേണം ഉപയോഗിക്കാൻ. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് വാട്ടർ അതോറിറ്റി. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക് പ്രോത്സാഹനമായി പാരിതോഷികം നൽകാനാണ് കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനം തുക (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ജല ദുരുപയോഗവും ജലമോഷണവും സംബന്ധിച്ചുള്ള വിവരങ്ങൾ വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1916ൽ വിളിച്ച് അറിയിക്കാവുന്നതാണ്. ജലമോഷണം തടയുന്നതിന്റെ ഭാഗമായി നൽകുന്ന പാരിതോഷികങ്ങൾ ഉപാധികൾക്ക് അധിഷ്ഠിതമായിരിക്കും കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര താത്കാലിക (കുടുംബശ്രീ, എച്ച്.ആർ ഉൾപ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങൾ നൽകുകയുള്ളു.

വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനീയരുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്. കൃത്യമായ ലൊക്കേഷൻ നൽകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916ൽ കിട്ടുന്ന പരാതികൾ ഉടൻ തന്നെ എക്സിക്യൂട്ടിവ് എൻജിനീയർക്കു കൈമാറും. എക്സിക്യൂട്ടിവ് എൻജിനീയർമാർ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങൾ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാഗത്തെ ഇമെയിൽ മുഖേന അറിയിക്കണം.
ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.

കൊടും വേനലാണ് വരാനിരിക്കുന്നത്. ജലം എത്രതന്നെ ഉണ്ടായിരുന്നാലും മതിയാകാതെ വരും. ഇത്തരം സാഹചര്യങ്ങളിൽ ജലം കരുതലോടെ വേണം ഉപയോഗിക്കാൻ. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് വാട്ടർ അതോറിറ്റി. വാട്ടർ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങൾക്ക് പ്രോത്സാഹനമായി പാരിതോഷികം നൽകാനാണ് കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10 ശതമാനം തുക (പരമാവധി 5000 രൂപ) പാരിതോഷികമായി നൽകും. ഇത്തരം വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
ജല ദുരുപയോഗവും ജലമോഷണവും സംബന്ധിച്ചുള്ള വിവരങ്ങൾ വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ ആയ 1916ൽ വിളിച്ച് അറിയിക്കാവുന്നതാണ്. ജലമോഷണം തടയുന്നതിന്റെ ഭാഗമായി നൽകുന്ന പാരിതോഷികങ്ങൾ ഉപാധികൾക്ക് അധിഷ്ഠിതമായിരിക്കും കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര താത്കാലിക (കുടുംബശ്രീ, എച്ച്.ആർ ഉൾപ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങൾ നൽകുകയുള്ളു.
വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എൻജിനീയരുടെ മൊബൈൽ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്. കൃത്യമായ ലൊക്കേഷൻ നൽകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916ൽ കിട്ടുന്ന പരാതികൾ ഉടൻ തന്നെ എക്സിക്യൂട്ടിവ് എൻജിനീയർക്കു കൈമാറും. എക്സിക്യൂട്ടിവ് എൻജിനീയർമാർ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങൾ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാഗത്തെ ഇമെയിൽ മുഖേന അറിയിക്കണം.
ജലദൗർലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തിൽ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *